Saturday, February 09, 2008

തര്‍ജ്ജനി ഫെബ്രുവരി 2008


കുടിയിറക്കപ്പെടുന്ന മലയാളി

തര്‍ജ്ജനി പ്രവര്‍ത്തകര്‍‌

വികസനത്തിന്റെ പുതിയ വേദാന്തങ്ങള്‍ കേള്‍ക്കാറായിരിക്കുന്നു. അരിശം മൂത്ത ഒരു മന്ത്രി പറഞ്ഞത് തെങ്ങിന്റെ മണ്ടയില്‍ വ്യവസായം തുടങ്ങാനാവില്ലെന്നാണ്. ആരോടാണ് ഈ സചിവോത്തമന്‍ അരിശപ്പെടുന്നത്? തന്നോട് തന്നെയോ അതോ തന്നെ ഈ സിംഹാസനത്തില്‍ അവരോധിച്ച സമ്മതിദായകരായ പൗരജനത്തോടോ? ഇത്തരം വൈകാരികപ്രകടനങ്ങള്‍ നീതീകരിക്കാവുന്ന ജനാധിപത്യമര്യാദ തന്നെയോ? പൗരജനത്തോട് അരിശപ്പെട്ട് നടപ്പില്‍ വരുത്തുന്നതാണ് വികസനം എന്ന അവസ്ഥ കൗതുകകരം തന്നെ. വികസനം എന്നാല്‍ എന്തെന്നും ഇത് ആരെ ലക്ഷ്യമാക്കുന്നുവെന്നും ആലോചിക്കുവാന്‍ ഇതു നമ്മെ പ്രേരിപ്പിക്കുന്നു.



തുടര്‍ന്നു വായിക്കുക...












ഓര്‍മ്മ



വി. മുസഫര്‍ അഹമ്മദ്‌
നിരൂപണം


ഡോ. ബാനര്‍ജി
ലേഖനം


ഷംസുദീന്‍, മസ്കറ്റ്
കവിത



ലാസര്‍ ഡിസില്‍‌വ

പി.ആര്‍. രതീഷ്

നൌഷാദ് പത്തനാപുരം


മുഹമ്മദ് ശിഹാബ്


പ്രതീഷ് എം.പി.

മനോജ് കുമാര്,

ഹബീബ
കഥ


മുഹമ്മദ്‌ ഷാഫി

സുജിത്.ജെ


സഹല്‍‌ മജീദ്


Powered by ScribeFire.

Ratings